Header Ads

  • Breaking News

    വികാരിയും വീട്ടമ്മയും തമ്മിലുള്ള അവിഹിതം പുറത്തായത് മൊബൈൽ നന്നാക്കാൻ കൊടുത്തതോടെ,മൊബൈലിൽ നിരവധി ദൃശ്യങ്ങളെന്നും റിപ്പോർട്ട്


    ലോക്ക് ഡൗൺ കാലത്ത് ഇടുക്കിയിലെ പ്രമുഖ കത്തോലിക്കാ ദേവാലയത്തിലെ വികാരിയുടെ പള്ളിമേടയിലെ അവിഹിത കഥകള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ശാന്ത സ്വഭാവക്കാരനും സത്യസന്ധനും മിടുക്കനുമെന്ന് പേരുകേട്ട വ്യക്തിയായിരുന്നു ഇദ്ദേഹം. വികാരി ജനറല്‍ സ്ഥാനം വഹിച്ചിരുന്ന ഇദ്ദേഹം അടുത്തു തന്നെ ബിഷപ്പാകുമെന്നും വിശ്വാസികള്‍ കരുതിയിരുന്നു. എന്നാല്‍ അതിനിടെയാണ് ഇയാളുടെതെന്ന്‌ പറയുന്ന അശ്ലീല ദൃശ്യങ്ങൾ പലരുടെയും മൊബൈലില്‍ എത്തിയത്.

    ഇടവകയ്ക്ക് കീഴിലെ സ്ത്രീയെ ലൈംഗിക വൈകൃതങ്ങള്‍ക്കിരയാക്കുകയും ഒപ്പം വീഡിയോ റെക്കോര്‍ഡ് ചെയുകയും ചെയ്തത് ഇയാള്‍ തന്നെയായിരുന്നു എന്നാണ് പ്രചരിക്കുന്നത്. വീട്ടമ്മയെ നിര്ബന്ധപൂര്വമാണ് ഇയാള്‍ തന്റെ ഇംഗിതത്തിന് ഉപയോഗിക്കുന്നത് എന്നത് പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ്.ഇതിനു ശേഷം മൊബൈലില്‍ ചിത്രങ്ങളും പകര്‍ത്തി എന്നത് വൈദികനിലെ ക്രിമിനല്‍ പ്രവര്‍ത്തിയാണെന്നുംപരക്കെ ആക്ഷേപമുയരുന്നുണ്ട്. ഇയാളുടെ മൊബൈലില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്.
    നിരവധി സ്ത്രീകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് മൊബൈല്‍ ഉള്ളത് എന്നും പറയപ്പെടുന്നുണ്ട്. അശ്ളീല ചാറ്റുകളും സ്ക്രീന്‍ഷോട്ടുകളും വരെ മൊബൈല്‍ ഡാറ്റയില്‍ ഉണ്ട് എന്നാണ് പുറത്തു വരുന്ന റിപോര്‍ട്ടുകള്‍.ഇടവകയിലെ രൂപതയിലെ വലിയ താത്വിക ചിന്ത പ്രസംഗിക്കുന്ന ഇയാളുടെ തനിസ്വഭാവം പുറത്തുവന്നതോടെ ഞെട്ടലിലാണ് നാട്ടുകാര്‍. കര്‍ക്കശക്കാരനായ ഇയാളുടെ പ്രവൃത്തി കണ്ട് ഇടവകക്കാര്‍ പോലും ഞെട്ടിയിരിക്കുകയാണ്.
    പൊലീസ് പരാതിയുടെ രൂപത്തിലേക്ക് സംഭവം മാറിയിട്ടില്ല. ഇയാള്‍ കണ്ണ് ചികിത്സക്കായി മലയാറ്റൂരിലെ ഒരു ആശ്രമത്തില്‍ ഉള്ളതായാണ് വിവരം. അതേസമയം വാടസ് ആപ്പില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വീട്ടമ്മ സൈബര്‍ സെല്ലിനെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നും സൂചനയുണ്ട്

    No comments

    Post Top Ad

    Post Bottom Ad