Header Ads

  • Breaking News

    ഏഴാം ക്ലാസുകാരിയെ മൂന്ന് വിദ്യാർഥികൾ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചെന്ന് പരാതി; പീഡനത്തിലേക്ക് നയിച്ചത് സ്മാർട്ട് ഫോണിലെ അശ്ലീല വിഡിയോകൾ

    ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ മൂന്ന് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചുവെന്ന് പരാതി. കോയമ്പത്തൂരിലെ സുന്ദരപുരത്താണ് സംഭവം. 15, 16 വയസുള്ള മൂന്ന് ആണ്‍കുട്ടികളാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വീട്ടില്‍ ടിവി കാണാനെത്തിയ പെണ്‍കുട്ടിയെ പത്താം ക്ലാസുകാരനാണ് ആദ്യം പീഡിപ്പിച്ചത്. ശേഷം സുഹൃത്തുക്കളെ വിവരം അറിയിക്കുകയും തുടർന്ന് സുഹൃത്തുക്കളും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
    പെണ്‍കുട്ടിയുടെ അമ്മ നേരത്തെ മരിച്ചതിനാൽ പിതാവിനൊപ്പം സുന്ദരപുരത്ത് വാടകവീട്ടിലാണ് പെൺകുട്ടി താമസിക്കുന്നത്. വീടിന്റെ ഉമസ്ഥരാണ് താഴെ നിലയില്‍ താമസിക്കുന്നത്. ഈ വീട്ടിലെ പത്താം ക്ലാസുകാരനും സുഹൃത്തുക്കളുമാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. പിതാവ് ജോലിക്ക് പോയാല്‍ വീട്ടില്‍ പെണ്‍കുട്ടി തനിച്ചാകും. ഈ വേളയില്‍ താഴത്തെ നിലയിലെ വീട്ടുടമസ്ഥരുടെ വീട്ടില്‍ ടിവി കാണാന്‍ പോകുന്നത് പതിവായിരുന്നു. പത്താംക്ലാസുകാരന് പിതാവ് അടുത്തിടെ സ്മാര്‍ട്ട് ഫോണ്‍ വാങ്ങികൊടുത്തിരുന്നു. സ്മാര്‍ട്ട് ഫോണില്‍ വിദ്യാര്‍ഥിയും സുഹൃത്തുക്കളും പതിവായി അശ്ലീല വീഡിയോകള്‍ കാണാന്‍ തുടങ്ങി. കഴിഞ്ഞ മാസം 20ന് പെണ്‍കുട്ടി വീട്ടില്‍ ടിവി കാണാനെത്തിയ വേളയില്‍ രണ്ടു പേര്‍ അശ്ലീല വീഡിയോ കാണുകയായിരുന്നു. ഇത് കണ്ട പെണ്‍കുട്ടി തിരിച്ചുപോകാന്‍ ഒരുങ്ങവരെ അവര്‍ ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നു. അശ്ലീല വീഡിയോ കാണാന്‍ ഇരുവരും പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു. മര്‍ദ്ദിക്കുകയും ചെയ്തു. കുതറി ഓടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ രണ്ടു വിദ്യാര്‍ഥികളും ചേര്‍ന്ന് മുകളിലെ നിലയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ശേഷം മറ്റൊരു സുഹൃത്തിനെ വിളിച്ചുവരുത്തി പെണ്‍കുട്ടിയെ വീണ്ടും ഉപദ്രവിക്കുകയായിരുന്നു.
    പെണ്‍കുട്ടിയുടെ അമ്മ നേരത്തെ മരിച്ചതിനാൽ പിതാവിനൊപ്പം സുന്ദരപുരത്ത് വാടകവീട്ടിലാണ് പെൺകുട്ടി താമസിക്കുന്നത്. വീടിന്റെ ഉമസ്ഥരാണ് താഴെ നിലയില്‍ താമസിക്കുന്നത്. ഈ വീട്ടിലെ പത്താം ക്ലാസുകാരനും സുഹൃത്തുക്കളുമാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. പിതാവ് ജോലിക്ക് പോയാല്‍ വീട്ടില്‍ പെണ്‍കുട്ടി തനിച്ചാകും. ഈ വേളയില്‍ താഴത്തെ നിലയിലെ വീട്ടുടമസ്ഥരുടെ വീട്ടില്‍ ടിവി കാണാന്‍ പോകുന്നത് പതിവായിരുന്നു. പത്താംക്ലാസുകാരന് പിതാവ് അടുത്തിടെ സ്മാര്‍ട്ട് ഫോണ്‍ വാങ്ങികൊടുത്തിരുന്നു. സ്മാര്‍ട്ട് ഫോണില്‍ വിദ്യാര്‍ഥിയും സുഹൃത്തുക്കളും പതിവായി അശ്ലീല വീഡിയോകള്‍ കാണാന്‍ തുടങ്ങി. കഴിഞ്ഞ മാസം 20ന് പെണ്‍കുട്ടി വീട്ടില്‍ ടിവി കാണാനെത്തിയ വേളയില്‍ രണ്ടു പേര്‍ അശ്ലീല വീഡിയോ കാണുകയായിരുന്നു. ഇത് കണ്ട പെണ്‍കുട്ടി തിരിച്ചുപോകാന്‍ ഒരുങ്ങവരെ അവര്‍ ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നു. അശ്ലീല വീഡിയോ കാണാന്‍ ഇരുവരും പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു. മര്‍ദ്ദിക്കുകയും ചെയ്തു. കുതറി ഓടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ രണ്ടു വിദ്യാര്‍ഥികളും ചേര്‍ന്ന് മുകളിലെ നിലയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ശേഷം മറ്റൊരു സുഹൃത്തിനെ വിളിച്ചുവരുത്തി പെണ്‍കുട്ടിയെ വീണ്ടും ഉപദ്രവിക്കുകയായിരുന്നു.


    No comments

    Post Top Ad

    Post Bottom Ad